2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

റോഹിങ്ക്യൻ അഭയാർഥികൾ

റോഹിങ്ക്യൻ  അഭയാർഥികൾ
 ഇപ്പോഴൊരു അന്താരാഷ്‌ട്ര പ്രശ്നമാണ്
നാൽപ്പതിനായിരം അഭയാർഥികളെ തിരിച്ചയക്കണം എന്ന് ഭാരതം ശഠിയ്ക്കുന്നു
ഹിന്ദുത്വ ഭരണം ആയതു കൊണ്ടാണ് അങ്ങിനെ ഒരു നിലപാട് എന്ന് നമ്മൾ കരുതുന്നു.അത് ശരിയാക്കാം.കാരണം അഭയാർഥികൾ മുസ്ലിമുകളാണ്
അവരെ ഒരു ബുദ്ധ രാഷ്ട്രമായ മൻമറിൽ നിന്ന് പുറത്താക്കിയതാണ് ..
അവരിൽ ഇസ്‌ലാമിക ഭീകരർ ഉണ്ട് എന്നാണു ഭാരത സർക്കാർ കരുതുന്നത്
ഈ അഭയാർഥികൾക്കെതിരെ വാമശ ഹത്യയാണ് മ്യാൻമറിൽ നടക്കുന്നത് എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു
അങ്ങിനെയാണ് താനും കാര്യങ്ങൾ .ഇവരെ മ്യാന്മറിൽ നിന്നും ഓടിച്ചു വിടുകയാണ്.അവരുടെ ചെറുത്തു  നിൽപ്പുകളെ സായുധരായ പട്ടാളം നേരിടുകയാണ്.അവർക്കു രാജ്യം വിടേണ്ടി വന്നിരിയ്ക്കുന്നു 
അവർ ഭാരതത്തിലേക്ക് വന്നു ..ഇൻഡോനേഷ്യ ..തായ്‌ലൻഡ് ..തുടങ്ങിയ രാജ്യ ങ്ങളിലേയ്ക്കും ഇവർ പലായനം ചെയ്യുന്നുണ്ട് 


ഒരു ബുദ്ധമത രാജ്യ മായ മ്യാന്മർ എന്താവും ഈ അഭയാർഥികളെ ഇത്ര ക്രൂരമായി അടിച്ചൊടിയ്ക്കാൻ കാരണം ?
ഇവർ മുസ്ലിമുകൾ ആയതു കൊണ്ടല്ല .ഏതാണ്ട് ഒരു പത്തു ലക്ഷം അഭയാർഥികൾ ഇപ്പോൾ മ്യാന്മറിലുണ്ട് .അവർ ഒരു പ്രവിശ്യയിൽ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത് .അവരിൽ ഒരു ശതമാനം ഹിന്ദുക്കൾ ആണ് .
ബീഹാറികൾ എന്ന് ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിൽ വിളിയ്ക്കുന്ന നമ്മുടെ ഈ പെരുമ്പാവൂർ ഭാഗത്തു കാണുന്ന അന്യ ദേശ തൊഴിലാളികൾ ആണ് ഈ മ്യാന്മറിലും ഉള്ളത് ..
ഇവർ ഭാരതത്തിലെ എല്ലാ അതിർത്തി സംസ്ഥാസങ്ങളിലും വൻ തോതിൽ വന്നെത്തിയിട്ടുണ്ട് .ആസാമിലും മണിപ്പൂരിലും അരുണാചൽ പ്രദേശിലും നാഗാലാന്റിലും ഒക്കെ ഇവരുടെ സാന്നിധ്യം വലിയ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് 
കേരളത്തിൽ വരുന്ന ഈ അന്യ ദേശ തൊഴിലാളികളിൽ ..ചില തീവ്രവാദികൾ ഉണ്ട് എന്ന് നമുക്കറിയാം ..ജിഷ കൊലക്കേസിൽ ..ബലാത്സംഗം ചെയ്ത ശേഷം ..അവളുടെ നഗ്നതയെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു കൊലയാളി ..എന്നിട്ടാണ് വധിച്ചത് .ആ ബലാത്സംഗ രീതിയാണ് കൊലയാളിൽ അന്യ ദേശ തൊഴിലാളി ആകും എന്നൊരു സംശയം നമ്മിൽ ഉണ്ടാക്കിയത് .
ഇവർ ചെല്ലുന്ന എല്ലായിടങ്ങളിലും ഇങ്ങനെ ഹീനമായി ബലാൽ സംഗം ചെയ്യുകയും പിന്നീട് ഇരയെ അതി ഭീകരമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്യും ,വലിയ വൈരാഗ്യ ബുദ്ധിക്കാരായ ഇവരെ പാക്കിസ്ഥാനികൾക്ക് പോലും ഭയമാണ് .
ദുബായിൽ ഇവർ ധാരാളം പേര് ജീവിയ്ക്കുന്നുണ്ട് ..അവരുടെ കോളനികളിൽ ചെല്ലാൻ എല്ലാവർക്കും ഭയമാണ് ..കാരണം ഇവരുടെ വന്യതയും വൃത്തികെട്ട ജീവിത രീതികളും തന്നെ.നിവൃത്തിയുണ്ടെങ്കിൽ കുളിയ്ക്കില്ല ..ലൈംഗിക ചര്യകളിലും നേരും നെറിവും ഇല്ല ..ശരീര ഭാഗങ്ങൾ വൃത്തി ആക്കി വയ്ക്കില്ല.താമസിയ്ക്കുന്ന ചുറ്റുപാടുകളും അങ്ങിനെ തന്നെ .മല  മൂത്ര വിസർജ്ജനം ഒക്കെ താമസിയ്ക്കുന്നതിനു അടുത്തു തന്നെ ആവും ..ആ ദുർഗന്ധം ഒന്നും ഇവർക്കൊരു വിഷയമല്ല ..ഞാനീ പറയുന്നത് ദുബായിലെ ബംഗ്ളാ അഭയാർഥികളെ കുറിച്ചാണ് ..
മണപ്പാട്ടി  പറമ്പിലെ ടെന്റു കളിൽ നിന്നും ഇവരെ ഒഴിപ്പിക്കേണ്ടി വന്നത് ഇത് കൊണ്ടൊക്കെ കൂടിയാണ് 
ഭാരതത്തിലെ തേനും പാലും ഒഴുകുന്ന സംസ്ഥാനമാണ് കേരളം 
അതിനു പിന്നിൽ ഇടതു സർക്കാരുകളുടെ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ട്.എന്നാൽ എന്ത് കൊണ്ട് ബംഗാളിന്  അങ്ങിനെ ഒരു നേട്ടം കൊയ്യാൻ ആയില്ല എന്നത് നമ്മൾ കാണേണ്ടതുണ്ട് .ഒരു ബൂത്തിൽ 700 വോട്ടര്മാരുണ്ട് എങ്കിൽ ..ബംഗാളിൽ ആ ബൂത്തിൽ ഏതാണ്ട് മൂവായിരം പേരുണ്ടാവും ..ബാക്കി 2300 പേരും അഭയാർഥികൾ ആണ് .ഏതാണ്ട് 1980 മുതൽ ഇപ്പോഴും ..ഇന്ന് വരെ ഭാരതത്തിലേക്ക് ഈ അഭയാർഥികൾ എത്തി കൊണ്ടിരിക്കുകയാണ് ..
മെക്സിക്കൻ അതിർത്തിയിൽ മതില് കെട്ടണം എന്ന് ട്രംപ് പറയുന്നത് പോലെ ..വാഗാ  അതിർത്തിയേക്കാൾ കനത്ത സുരക്ഷാ നമുക്ക് ബംഗ്ളാ അതിർത്തിയിൽ കൂടിയേ തീരൂ 
2007 ലെ കണക്കു പ്രകാരം ഭാരതത്തിൽ ഏതാണ്ട് 20 കോടിയോളം ബംഗ്ളാദേശികൾ വന്നു താമസിയ്ക്കുന്നുണ്ട് 
അവരിൽ കടലാസുകൾ ഉള്ളവരുമുണ്ട്.ഇല്ലാത്തവരുമുണ്ട് 
ബംഗാളിൽ ഇവർക്കെല്ലാം വോട്ടുണ്ട് ..ഭാരതത്തിന്റെ തിരിച്ചറിയൽ കാർഡുകൾ വോട്ടു കിട്ടാനായി നമ്മൾ ഇവർക്ക് നൽകിയതാണ് ഇങ്ങോട്ടുള്ള  ഇവരുടെ കുടിയേറ്റം ശക്തമാകാൻ ഉള്ള കാരണം 
പ്രിയ മോദിജി 
പത്തു നാൽപ്പതു  കൊല്ലം മ്യാൻമറിൽ കഴിഞ്ഞത് കൊണ്ട് ഈ നാൽപ്പതിനായിരം അഭയാർഥികളെ അയോഗ്യരാക്കേണ്ടതില്ല 
കുളയട്ട പോലെ നമ്മുടെ ജനസ്ഥലികളിൽ വന്നു കുടിയേറുന്ന ബംഗാൾ കുടിയേറ്റക്കാർ തന്നെയാണ് അവരും 
മ്യാൻമർ അവരെ ഇപ്പോഴും ബംഗ്ലാ ദേശികളായി തന്നെ നിർത്തിയിരിയ്ക്കുന്നു.അവർക്കു പൗരത്വം നൽകിയിട്ടില്ല..നമ്മൾ അത് കൂടി നൽകിയിട്ടുണ്ട് നമ്മുടെ അഭയാർഥികൾക്ക് 
നമുക്കുള്ള വടി വെട്ടാൻ പോയിട്ടേ ഉള്ളൂ 
എന്ന് മാത്രം കരുതിയാൽ മതി 

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

നിർമല സീതാ രാമൻ

നിർമല സീതാ രാമൻ  ഭാരതത്തിന്റെ പ്രതിരോധ മന്ത്രി ആവുന്നത് സ്വാഗതാർഹമാണ് ..പല കാരണമാണ് കൊണ്ടും ഈ തീരുമാനം വളരെ നന്നായി എന്നെ പറയാൻ കഴിയൂ
ഒന്നാമതായി കടുത്ത യാഥാസ്തികർ ആയ ബിജെപി തങ്ങളുടെ ഏറ്റവും പ്രധാനമായ വകുപ്പുകളിൽ ഒന്ന് ഒരു സ്ത്രീയെ ഏൽപ്പിച്ചു എന്നതാണ്.സ്ത്രീയുടെ ചുമതലകൾ എന്തായിരിക്കണം എന്നത് പലപ്പോഴും ഇന്നത്തെ ഭരിക്കുന്ന കക്ഷിയുടെ പല നേതാക്കളും നമ്മളെ പേർത്തും പേർത്തും ഓർമ്മിപ്പിക്കാറുണ്ട് .പതിദേവന്റെ കാലു കഴുകി എല്ലാ പ്രഭാതത്തിലും ആ ജലം ഭാര്യ സേവിക്കണം എന്നാണു അവരിൽ പലരുടെയും വിചാരം .അവരത് പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട് .
സുഷമ സ്വരാജിനപ്പുറം ഒരു വനിതാ ബിജെപി നേതാക്കന്മാരും അങ്ങ് മുകളിലേയ്ക്കു വന്നിട്ടും ഇല്ല ..
അങ്ങിനെ ഒക്കെ ഇരിയ്ക്കേ രാഷ്ട്രീയത്തിൽ പൊതുവെ പുതുമുഖവും ശരാശരി രാഷ്ട്രീയക്കാരിയുടെ ചിട്ടവട്ടബികൾ പാളിയാക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന നിർമ്മല സീതാരാമനെപ്പോലുള്ള ഒരാൾ കേന്ദ്ര മന്ത്രി സഭയിൽ ഉണ്ടായിരുന്നു എന്ന് തന്നെ  നമ്മൾ മിക്കവാറും അറിഞ്ഞിരുന്നില്ല .ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടേണ്ടുന്ന രീതിയിൽ ഉച്ചത്തിൽ കാര്യങ്ങൾ ചെയ്യുന്ന നേതാവും അല്ല ഇവർ

രണ്ടു മൂന്നു വര്ഷം മുൻപ് മട്ടാഞ്ചേരി ചേംബർ ഓഫ് കോമ്മെഴ്സും ഒരു സാമ്പത്തിക  കാര്യ ജേർണലും  ചേർന്ന് ഒരു സെമിനാർ മട്ടാഞ്ചേരിയിൽ നടത്തുകയുണ്ടായി .അതിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചത് ശ്രീമതി നിർമ്മല സീതാരാമനായിരുന്നു .വളരെ പ്രൗഢ മായ ഒരു പഠനം ആയിരുന്നു അത്.അടിച്ച കോപ്പികൾ നേരത്തെ നമുക്ക് തന്നിരുന്നു
അതൊക്കെ റുട്ടീൻ സാധനങ്ങൾ തന്നെ.എന്നാൽ വന്ന സ്ത്രീ നമ്മളെ അതുഭുതപെടുത്തി
നന്നേ മെലിഞ്ഞു ..തീരെ മേക്കപ്പ് ഇല്ലാതെ ..ഒരു കോൺവെൻഷനൽ ബിജെപി സ്ത്രീ നേതാവിന്റെ യാതൊരു ആടയാഭരങ്ങളും ഇല്ലാതെ ..ഒരു സ്ത്രീ ..റോഡിൽ വച്ച് കണ്ടാൽ നമ്മൾ ഇവരെ ശ്രദ്ധിക്കുകയെ ഇല്ല .കോട്ടും സൂട്ടും ഇട്ടാൽ  ഒരു മൾട്ടി  നാഷണൽ കമ്പനിയു ടെ സി ഈ ഓ ആയേക്കും ..
കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും അതെ കൃത്യതയുടെയും കണിശമായും ..
കൊമേഴ്സ് ആൻഡ്  ഇൻഡസ്ടറി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആയിരുന്നു അന്നവർ .അത് കൊണ്ട് തന്നെ കേരളത്തിലെ പ്രധാന പെട്ട ബിസിനസ് കാരും  മറ്റു വാണിജ്യ  വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും അവരെ കാണാനായി എത്തിയിരുന്നു

കശുവണ്ടി കമ്പനികളുടെ ഉടമകളും കശുവണ്ടി വികസന കോര്പറേഷന്ഭാരവാഹികളും മറ്റു കേന്ദ്ര സർക്കാർ കോർപറേഷൻ ഭാരവാഹികൾ..നാളികേര ബോർഡ് ..കശുവണ്ടി വികസന ബോർഡ് ഭാരവാഹികൾ ,,തുടങ്ങിയവരൊക്കെ  .കശുവണ്ടി ഫാക്റ്ററി മുതലാളികളോട്  അവരുടെ നിവേദനം  സ്വീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു.

"ഞാൻ നിങ്ങളുടെ  കമ്പനികൾ  കണ്ടിരുന്നു.അവിടെ ജോലി ചെയ്യുന്ന  സ്ത്രീകളുടെ എല്ലാം കയ്യുകൾ പൊള്ളി വീർത്ത് ഇരിക്കുകയാണ് ..അത് മാറണം .അതിനായി മെഷീനുകൾ സ്ഥാപിക്കൂ .എങ്കിലേ എനിക്ക് നിങ്ങളുടെ ഈ നിവേദനം അനുഭാവ പൂർവ്വം പരിഹരിയ്ക്കാൻ കഴിയൂ .എന്നിട്ട് വീണ്ടും വരൂ "
എന്ന്
അതൊരു നല്ല നിലപാട് ആയിത്തോന്നി.ട്രേഡ് യൂണിയൻ പ്രവർത്തക എന്ന നിലയിൽ  അത്തരം മെഷീനുകൾ സ്ഥാപിയ്ക്കുന്നത് ..ഒത്തിരി സ്ത്രീകളുടെ ജോലി ഇല്ലാതാക്കും..അതറിയാനുള്ള അത്ര ഇടതുപക്ഷ ബോധം അവർക്കില്ല..എങ്കിൽ കൂടി മറ്റേതോ സംസ്ഥാനത്തെ കശുവണ്ടി ഫാക്റ്ററിയിൽ ..പൊള്ളിയടർന്ന സ്ത്രീകളുടെ കയ്യുകൾ ഒരു മന്ത്രിയെ വേദനിപ്പിച്ചു എങ്കിൽ..അതൊരു സ്ത്രീ പക്ഷ നിലപാടാണ് ..ഒരു വലതു പക്ഷ മന്ത്രിയെ സംബന്ധിച്ചിടത്തോളം ..ഒരു ദരിദ്ര ഭാരത സ്ത്രീയെ കാണാൻ അവർക്കുള്ള സാധ്യത ..സ്വന്തം വീട്ടിലെ ജോലിക്കാരിയെ മാത്രമാണ്
സുഷമ സ്വരാജിന്റെ കനത്ത മേക്കപ്പും ..വലിയ ചുവന്ന പൊട്ടും ..സ്മൃതി ഇറാനിയുടെ സിനിമ നടിയുടെതായ സഹജമായ  ഗിമ്മിക്കുകളും  കണ്ടു നമ്മൾ ശീലിച്ചിരുന്നു എങ്കിലും ..ആരും ഇവരെ ശ്രദ്ധിച്ചതേയില്ല..ദേശീയ മാധ്യമങ്ങൾ പൊതുവെ ഇടതു പക്ഷത്തെയും ബിജെപിയിലെയും നേതാക്കളെ കുറ്റം പറയാൻ അല്ലാതെ അവരുടെ പേരുകൾ ഉച്ചരിക്കാൻ ശ്രമിക്കാറില്ല .

ഇവർ കൊള്ളാമല്ലോ എന്നൊരു ചിന്ത അന്ന് ഉടലെടുത്തൂ.പിന്നെ ഇവർ എന്ത് ചെയ്യുന്നു..ആരാണിവർ എന്നൊക്കെ അറിയാൻ ശ്രമിച്ചു
ഫിനാൻസിൽ എംഫിൽ ഉള്ള ഇവർ പ്രൈസ് വാട്ടർ ഹൗസ്സ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തിൽ യു കെയിൽ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ..ഭർത്താവ് ആന്ധ്രയിൽ നിന്നുള്ള  ഒരു വനിതാ കോൺഗ്രസ് എൽ എൽ ഐയുടെ മകനാണ്.അവർ ഒരു കോൺഗ്രസ് കുടുമ്പം ആണ്.രാജ്യ സഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.സുഷമാ  സ്വരാജാണ് ഇവരെ ബിജെപിയിലേക്ക് കൂട്ടി കൊണ്ടു വന്നത് ..
പിന്നീട് സംസ്ഥാങ്ങളിലെ ബിജെപി നേതാക്കന്മാരുടെ ആവശ്യങ്ങൾ അനുഭവ പൂർവം പരിഗണിയ്ക്കുന്നില്ല..എന്ന രീതിയിൽ ഇവർക്കെതിരെ ബിജെപിയിൽ ശക്തമായ ലോബിയിങ് നടന്നു ..കർശനമായ അഴിമതി വിരുദ്ധ നിലപാട് കേന്ദ്ര മന്ത്രിമാർക്ക് എങ്ങിനെ ഭൂഷണം ആവും .അത് കൊണ്ട് ഇവരെ മന്ത്രി സഭയിൽ നിന്നും മാറ്റണം എന്നൊരു ആവശ്യം ഉയർന്നു വന്നു .നിതിൻ  ഗഡ്കരിയുടെ യും ..ആർ എസ് എസ് ന്റെയും പിന്തുണ ഇവർക്കുണ്ടായിരുന്നു ..അത് കൊണ്ട് നല്ല കറവയുള്ള ഇൻഡസ്ടറി ആൻഡ് കോമേഴ്സ് കണ്ടു പനിച്ചു പല നേതാക്കന്മാർക്കും വാലും  ചുരുട്ടി പോകേണ്ടി വന്നു
പ്രതിരോധം ഒരു വല്ലാത്ത വകുപ്പാണ് ..ഇത് വരെ ആ വകുപ്പിൽ ഇരുന്നവരിൽ എനിക്കേറ്റവും ഇഷ്ട്ടം എ കെ ആന്റണിയായിരുന്നു ..കറ  കളഞ്ഞ വ്യക്തികൾ അല്ല അവിടെ ഇരിയ്ക്കുന്നത് എങ്കിൽ രാജ്യത്തെ വിറ്റ്  അവർ പണം വാങ്ങിക്കളയും .ഓഡിറ്റിങ് ഇല്ലാത്ത വകുപ്പാണ് പ്രതിരോധം ..അവർക്കായി കൊടിക്കാനക്കായുള്ള തുകയാണ് ഒരോ  ബജറ്റിലും വക ഇരുത്തപ്പെടുന്നത് ..
അവിടെ ശക്തമായാ ഈ സ്ത്രീ തന്റെ കർക്കശമായ നിലപാടുകൾ കൊണ്ട് മേൽക്കൈ നേടട്ടെ എന്നാശംസിക്കുന്നു


അൽഫോൻസ് കണ്ണന്താനം ..കേരളത്തിൽ നിന്നും മന്ത്രി
വളരെ നന്നായി
മന്ത്രിയാവാനായി കുപ്പായമിട്ടും തൊപ്പി തയ്പ്പിച്ചും നടന്ന അണ്ണന്മാർ  അനവധിയാണ്
അവരുടെ ദുഃഖം മനസിലാക്കുന്നു ..അതിൽ പങ്കു ചേരുന്നു
ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ബ്രിടീഷ് രാജ കുടുമ്പവും ഒരു വിധം എല്ലാ രാജ്യ തലവന്മാരും ഒരു സുരക്ഷിത ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിൽ പുകഴ്ത്ത്തുന്ന സന്ദർശിക്കാൻ സമയം കണ്ടെത്തിയിട്ടുള്ള ..കേരളത്തിന് ഈ മന്ത്രിയ്ക്ക് എന്ത് നൽകാൻ കഴിയും എന്ന് നോക്കാം
ശുഭ ദിനം











ഓണം വരാനൊരു മൂലം

ഓണം വരാനൊരു മൂലം

ഒരോണം കൂടി വരുന്നു
എന്നല്ല വന്നിങ്ങു  കയറി
ഒരു മുപ്പതു കൊല്ലം മുൻപ് ജനിച്ചവർ ഓണം ആഘോഷിച്ചതും ഇന്നത്തെ രീതിയുമായി ഒന്ന് താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ
പൂവിടുന്ന രീതി തന്നെ മാറി
ഇടുന്ന പൂക്കളും മാറി
പൂക്കളങ്ങളുടെ വ്യാസവും ..തീമുകളും മാറി
പുലി കളി ത്രിശൂരൊക്കെ വലിയ ഉത്സവം തന്നെ ആയി
മഹാബലിയെ മാവേലിയാക്കിയപ്പോഴോ
അരോഗ ദൃഢ ഗാത്രനും ആജാനുബാഹുവും ..വീരനും ധീരനും ..വിദ്വാനും പക്വമതിയും ബുദ്ധിമാനുമായ മഹാബലിയെ നമ്മൾ കുട വയറും കപ്പടാ  മീശയും ഉണ്ടക്കണ്ണും അമിത മേദസ്സും ..മണ്ടൻ ചിരിയും ഉള്ള ഒരു മദ്ധ്യ വയസ്കനാക്കിയിരിക്കുന്നു ..
ഓണക്കളിയിൽ എന്നാണു തിരുവാതിര കളി കടന്നു കൂടിയത് എന്നറിയുന്നില്ല
തിരുവാതിര പാട്ടുകൾ പാടി പൂക്കളം ഇട്ടു അതിനു ചുറ്റും സ്ത്രീകൾ പകൽ എന്നോ രാത്രിയെന്നോ ഭേദം ഇല്ലാതെ ചുവടു വയ്ക്കുന്നു
പാടുന്നതും ശിവ സ്തുതികൾ തന്നെ മിക്കതും
സ്‌കൂളുകൾ ഓണം വെക്കേഷൻ കഴിഞ്ഞാക്കി ഓണ പരീക്ഷകൾ
അങ്ങിനെ കുട്ടികൾ സുഖിക്കേണ്ട എന്ന് കരുതി തന്നെ ആവും അത് ചെയ്തത്
തുമ്പയും പൂച്ചപ്പൂവും  വൻ കദളിയും ഒക്കെ തമിഴ് നാട്ടിൽ കൃഷി ഇല്ലാത്തതുകൊണ്ട് നമുക്ക് വാങ്ങാൻ കിട്ടുന്നില്ല
ഓണ സദ്യയിൽ വിപ്ലവ കരമായ പരിഷ്‌ക്കാരങ്ങൾ തന്നെ വന്നിട്ടുണ്ട്
സദ്യയുടെ റെഡി മെഡ് കിറ്റുകൾ വീട്ടിൽ എത്തിച്ചു കിട്ടും..ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഉണ്ണാൻ ഉണ്ടെങ്കിൽ..ഈ സദ്യ കിറ്റുകൾ സുഖമാണ്.രണ്ടോ മൂന്നോ കൂട്ടം പായസം അടക്കം എല്ലാം ..ഇല അടക്കം ഇതിലുണ്ടാകും ..ഉണ്ണാനിരിക്കുകയെ വേണ്ടൂ
ഉപ്പേരികൾ അച്ചാറുകൾ പായസങ്ങൾ ..കാളൻ ..സാമ്പാർ ഒക്കെ റെഡിമേഡ് ആയി പ്ലാസ്റ്റിക് പാത്രത്തിൽ കിട്ടും
പുതു വസ്ത്രങ്ങൾ ഉത്രാടത്തിനും അലക്കിയ വസ്ത്രങ്ങൾ തിരുവോണത്തിനും എന്ന രീതിയെ മാറി .ഉത്രാടം അത്ര കാര്യമല്ലാതെ ആയി
കോടി ഉടുക്കലും കൊടുക്കലും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു
ഒന്നാവും നാൾ ഒരു പൂ
രണ്ടാവും നാൾ രണ്ടു പൂ
മൂന്നാം നാളെ മൂന്നു പൂ
ചെറു കുന്നുകൾ പൂക്കളത്തിനു ചുറ്റും ഇടൽ ..ഇതൊക്കെ മാറി
അത്തത്തിനെ തന്നെ നല്ല ഗഡാ ഘണ്ടൻ പൂക്കളം ഇടുന്നത് ആയി തീർന്നു ഫാഷൻ
അമ്പലങ്ങളിൽ കണ്ടാൽ ഞെട്ടുന്ന ഘോര രൂപങ്ങൾ ആണ് പ്പൂക്കളങ്ങൾ ആയി വരുന്നത്
മാവേലി കണ്ടാൽ പേടിച്ചു പോവും
എങ്കിലും
ഓണമല്ലേ
ആഘോഷിക്കാതെ വയ്യല്ലോ
അടിച്ചു പൊളിച്ചു കളയാം
എല്ലാവര്ക്കും ഹൃദ്യവും മധുരം നിറഞ്ഞതും ഹൃദയഹാരിയുമായ ഓണം ആശംസിക്കുന്നു